ടിക്കറ്റുണ്ടായിരുന്നിട്ടും സിനിമ കാണാൻ അനുവദിക്കാതിരുന്നത് അന്യായമാണെന്ന് നടൻ കമൽ ഹാസനും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ വാർത്ത വന്നതിനുശേഷമാണ് തീരുമാനം മാറ്റാൻ തിയറ്റർ അധികൃതർ തയാറായതെന്നും ഇത് തീർപ്പും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു
പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഭയങ്കരമായ സമ്മര്‍ദ്ദം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. നടനോ സംവിധായകനോ ആരുമാകട്ടെ എപ്പോഴും മികച്ച സൃഷ്ടികള്‍ പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു
വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്. അതിനാല്‍ വിജയ് സേതുപതിയുടെ പുതിയ മേക്കോവറിന് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ആവേശത്തിലാണ് ആരാധകര്‍. ക്യാപ്ഷന്‍ ഒന്നും നല്‍കാതെ ഒരു ഇമോജി മാത്രമാണ് വിജയ് സേതുപതി ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.
ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.
ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. അതേസമയം, അടുത്തിടെ പുറത്തുവിട്ട ജവാന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇയാള്‍ മദ്യപിച്ചിരുന്നു എന്ന് തോന്നിയ സഹായി സെല്‍ഫി എടുക്കാനാവില്ലെന്ന് ഇയാളോട് പറയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ജോണ്‍സണ്‍ പുറത്തേക്കുപോയ നടനും സംഘത്തിനും നേരേ ഓടി വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിജയ് സേതുപതിയുടെ സഹായിയെ ഇയാള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തമിഴില്‍ എഴുതിയിരിക്കുന്ന ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിജയ് സേതുപതിക്കെതിരായി സൈബര്‍ ആക്രമണങ്ങള്‍ വരികയും അതിനു പിന്നാലെ നടന്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു